Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ ക്ലർക്കിനെ വിജിലൻസ് പിടികൂടി

text_fields
bookmark_border
Bribe
cancel
കോട്ടയം: കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം മാറ്റിനൽകുന്ന സർട്ടിഫിക്കറ്റിനായി 12,000 രൂപ ക ൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ സീനിയർ ക്ലർക്കിനെ വിജിലൻസ് പിടികൂടി. കോട്ടയം നഗര സഭ നാട്ടകം സോണൽ ഓഫിസിലെ റവന്യൂ ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി. പ്രമോദിനെയാണ് (49) വിജിലൻസ് പിടികൂടിയത്. ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ മൂന്നുമാസം വൈകിപ്പിച്ച് കൈക്കൂലി വാങ്ങാൻ അവസരം ഒരുക്കിയ സോണൽ ഓഫിസിലെ സൂപ്രണ്ട് സരസ്വതിക്കെതിരെയും കേസെടുത്തു.

ശനിയാഴ്ച രാവിലെ 11.30ന് കോട്ടയം നഗരസഭയുടെ നാട്ടകം സോണൽ ഓഫിസിൽനിന്നാണ് പ്രമോദിനെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ എബ്രഹാം എന്നയാൾ നൽകിയ ജമമാറ്റ സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയിലാണ് സൂപ്രണ്ടും പ്രമോദും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് എബ്രഹാം വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribe
News Summary - bribe
Next Story