Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ ദുരൂഹത...

അട്ടപ്പാടിയിൽ ദുരൂഹത ഉയർത്തി കറുപ്പുനിറത്തിലുള്ള കോഡ് നമ്പറുകൾ

text_fields
bookmark_border
Black code numbers
cancel
camera_alt

കാവുണ്ടിക്കല്ലിന് സമീപം സൈലൻറ്വാലിയുടെ വെൽക്കം ബോർഡ് പെയിൻറടിച്ച് വൃത്തികേടാക്കിയ നിലയിൽ

അഗളി: അട്ടപ്പാടിയിൽ സാമൂഹികവിരുദ്ധർ സർക്കാർ ബോർഡുകളിലും വെയിറ്റിങ് ഷെഡുകളിലും വ്യാപകമായി കറുപ്പുനിറത്തിൽ കോഡ് നമ്പറുകൾ എഴുതിയത് ദുരൂഹത ഉയർത്തുന്നു. സൈലൻറ്വാലി നാഷനൽ പാർക്കിെൻറ അടക്കം ബോർഡുകളിൽ 143 എന്ന നമ്പർ കറുത്ത നിറത്തിൽ വരച്ച് വൃത്തികേടാക്കിയിട്ടുണ്ട്.

അഗളി മുതൽ മുക്കാലി വരെയുള്ള മണ്ണാർക്കാട് ചിന്ന തടാകം വഴിയരികിലെ പല സ്ഥലങ്ങളിലായാണ് സർക്കാർ അറിയിപ്പ് നൽകുന്ന ബോർഡ്, വെയിറ്റിങ് ഷെഡ് എന്നിവയിൽ സ്പ്രെ പെയിൻറ് ഉപയോഗിച്ച് അക്കങ്ങൾ വരച്ചും മറ്റും വൃത്തികേടാക്കിത്. പൊതു അറിയിപ്പ് ബോർഡുകൾ സമാനമായ രീതിയിൽ മുമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attappadyblack mark
News Summary - Black code numbers in Attappady raising suspicion
Next Story