Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.പിയുടെ...

എസ്.പിയുടെ േകാലംകത്തിച്ച് ബി.ജെ.പി

text_fields
bookmark_border
എസ്.പിയുടെ േകാലംകത്തിച്ച് ബി.ജെ.പി
cancel

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ, എസ്.പി യതീഷ് ചന്ദ്ര ബി.ജെ.പിയുെട കണ്ണിലെ കരടായി മാറി. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും എസ്.പിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെയാണ് എസ്.പി ബി.ജെ.പിയുടെ നോട്ടപ്പുള്ളിയായത്. ശബരിമല സന്ദർശിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ചോദ്യംചെയ്െതന്ന രീതിയിലും പ്രചാരണം നടക്കുകയാണ്.

ഇദ്ദേഹത്തിനെതിരായ കാമ്പയിൻ വ്യാപിപ്പിക്കാനാണ് സംഘ്പരിവാർ നീക്കം. അതിെൻറ ഭാഗമായി പലസ്ഥലങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് യതീഷ് ചന്ദ്രയുടെ കോലംകത്തിച്ചു. വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്.

പരാതി നൽകും –എ.എൻ. രാധാകൃഷ്ണൻ

നിലക്കൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകും. മന്ത്രിയോടുള്ള പെരുമാറ്റം മോശമായിരുന്നു.മന്ത്രിയെ നിങ്ങൾ എന്നു വിളിച്ചു. അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryyathish chandra ipsYathish chandraBJP
News Summary - bjp workers burns sp yathish chandra's effigy-kerala news
Next Story