Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരുമുഴം മുേമ്പ...

ഒരുമുഴം മുേമ്പ എറിഞ്ഞു; ഒടുവിൽ കുടുങ്ങി

text_fields
bookmark_border
ഒരുമുഴം മുേമ്പ എറിഞ്ഞു; ഒടുവിൽ കുടുങ്ങി
cancel
  • 2018 ജൂൺ 22 - കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ വധഭീഷണി മുഴക്കുന്നതായി ആരോപിച്ച് ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ കോട്ടയം എസ്.പിക്ക് പരാതി നൽകുന്നു.
  • ജൂൺ 27- ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നൽകുന്നു. 13 തവണ പീഡിപ്പിച്ചതായി പരാതിയിൽ.
  • ജൂൺ 28- കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിനെ ചുമതലപ്പെടുത്തുന്നു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
  • ജൂൺ 30- കുറവിലങ്ങാട് പൊലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി
  • ജൂെലെ ഒന്ന്- വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കന്യാസ്ത്രീയുടെ മൊഴിയെടുക്കൽ.
  • ജൂലൈ അഞ്ച്- ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടി 164 പ്രകാരം കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തി.
  • ജൂലൈ 12- അന്വേഷണ സംഘം മിഷനറീസ് ഒാഫ് ജീസസിലെ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നു.
  • ജൂലൈ 14- കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തിൽ, പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
  • ജൂലൈ 15- കന്യാസ്ത്രീ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ കത്ത് പുറത്ത്.
  • ജൂലൈ 18- അേന്വഷണ സംഘം കൊച്ചിയിലെത്തി കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു
  • ജൂലൈ 19- കന്യാസ്ത്രീ കർദിനാൾ ജോർജ് ആലഞ്ചേരിയുമായി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്.
  • ജൂലൈ 21- പീഡനം നടന്നുവെന്ന് പറഞ്ഞ സമയത്ത് കുറവിലങ്ങാെട്ട മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴി എടുക്കാൻ അന്വേഷണ സംഘം ബംഗളൂരുവിൽ.
  • ജൂലൈ 30- കന്യാസ്ത്രീകളുടെ കൂടെയുള്ള സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കാൻ ശ്രമിച്ചതിന് ഫാ. ജയിംസ് ഏർത്തയിലിനെതിരെ കേസ്.
  • ആഗസ്റ്റ് ഒന്ന്- ഫാ. ജയിംസ് ഏർത്തയിൽ പാലാ കോടതിയിൽ കീഴടങ്ങി ജാമ്യം നേടി
  • ആഗസ്റ്റ് മൂന്ന്- അന്വേഷണ സംഘം ഡൽഹിയിൽ. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ വീട്ടമ്മയുടെയും ഭർത്താവിെൻറയും മൊഴിയെടുത്തു.
  • ആഗസ്റ്റ് ആറ്- ഉൈജ്ജൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലിെൻറ മൊഴിയെടുത്തു.
  • ആഗസ്റ്റ് 13- ജലന്ധറിലെ ബിഷപ് ഹൗസിൽ ഫ്രാേങ്കാ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബിഷപ്പിെൻറ മൊൈബൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു.
  • ആഗസ്റ്റ് 29- വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതായി കാണിച്ച് പരാതിക്കാരി കുറവിലങ്ങാട് പൊലീസിൽ.
  • സെപ്റ്റംബർ മൂന്ന്- അന്വേഷണസംഘത്തിെൻറ അവലോകന യോഗം കൊച്ചിയിൽ. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴിയിലെ അവ്യക്തത നീക്കാൻ ഐ.ജിയുടെ നിർദേശം.
  • സെപ്റ്റംബർ എട്ട്- ജലന്ധർ ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ ഹൈകോടതി ജങ്ഷനിൽ നടത്തുന്ന സത്യഗ്രഹത്തിൽ അഞ്ച് കന്യാസ്ത്രീകൾ പെങ്കടുത്തു.
  • സെപ്റ്റംബർ 10- ബിഷപ്പിനെതിെര പരാതി നൽകിയ കന്യാസ്ത്രീെയയും പിന്തുണക്കുന്നവരെയും അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ.
  • സെപ്റ്റംബർ 11- ബിഷപ്പിനെതിെര വത്തിക്കാന് കന്യാസ്ത്രീയുടെ പരാതി.
  • സെപ്റ്റംബർ 12- 19ന് ഹാജരാകാൻ കാട്ടി അന്വേഷണസംഘം ജലന്ധർ ബിഷപ്പിന് നോട്ടീസ് അയച്ചു.
  • സെപ്റ്റംബർ 13 -ജലന്ധർ ബിഷപ്പിനെതിരായ അന്വേഷണം തൃപ്തികരമെന്ന് ഹൈകോടതി. ഹരജി തള്ളി.
  • സെപ്റ്റംബർ 14- പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഒാഫ് ജീസസ് രൂപത വക്താവ് സിസ്റ്റർ അമലക്കെതിെര കേസ്.
  • സെപ്റ്റംബർ 15- ജലന്ധർ രൂപതയുടെ ഭരണച്ചുമതലകൾ ഫ്രാേങ്കാ മുളയ്ക്കൽ ഒഴിഞ്ഞു. ചുമതലകൾ മോൺ. മാത്യു കൊക്കാണ്ടത്തിന് കൈമാറി.
  • സെപ്റ്റംബർ 17- ബിഷപ് സ്ഥാനം ഒഴിയാൻ അനുമതി തേടി ഫ്രാേങ്കാ മാർപാപ്പക്ക് കത്തയച്ചു.
  • സെപ്റ്റംബർ 18- ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോടതി ഇത് പരിഗണിക്കാൻ 25ലേക്ക് മാറ്റി.
  • സെപ്റ്റംബർ 19- ഫ്രാേങ്കാ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ പൊലീസ് ഹൈ ടെക് സെല്ലിൽ.
  • സെപ്റ്റംബർ 20- ചോദ്യം ചെയ്യൽ തുടരുന്നു
  • സെപ്റ്റംബർ 21- മൂന്നാംദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsJajalandhar bishopBishop Franco MulakkalBishop Arrest
News Summary - bishop arrest step by step-kerala news
Next Story