Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയി കോടിയേരിയുടെ...

ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

text_fields
bookmark_border
binoy-kodiyeri
cancel

മുംബൈ: പീഡനേക്കസിൽ ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ദീൻദോഷി അഡീ. സെ ഷൻസ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞേക്കും. വ്യാഴാഴ്ച വിധി പറയാനിരിക്കെ ബിനോയിെ ക്കതിരെ കൂടുതൽ തെളിവുകൾ നൽകാനും സ്വന്തമായി അഭിഭാഷകനെ വെക്കാനും അനുമതി തേടി പരാതിക്കാരി കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

ഇതനുവദിച്ച കോടതി തങ്ങൾക്ക് പറയാനുള്ളത് യുവതിയുടെ അഭിഭാഷകനിൽനിന്ന് എഴുതിവാങ്ങി. 2015ൽ തെൻറ ഇ-മെയിൽ വഴി ബിനോയ് യുവതിക്കും കുഞ്ഞിനും ടൂറിസ്റ്റ് വിസയും വിമാനടിക്കറ്റും അയച്ചതി‍െൻറ തെളിവുകളാണ് യുവതി പുതുതായി കോടതിയിൽ നൽകിയത്.

വിസകളിൽ യുവതി ബിനോയിയുടെ ഭാര്യയും കുഞ്ഞി‍െൻറ പിതാവുമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ കോടതി പരിഗണിക്കുന്നപക്ഷം ബിനോയിയുടെ അഭിഭാഷക‍െൻറ മറുവാദംകൂടി കോടതി കേൾക്കും. തുടർന്നാകും വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbinoy kodiyeri
News Summary - binoy kodiyeri anticipatory bail -kerala news
Next Story