Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപദേശകർ നല്ല...

ഉപദേശകർ നല്ല ഉപദേശങ്ങളല്ല പലപ്പോഴും നൽകിയത്

text_fields
bookmark_border
ഉപദേശകർ നല്ല ഉപദേശങ്ങളല്ല  പലപ്പോഴും നൽകിയത്
cancel

കേരളത്തെ അഴിമതിരഹിതമാക്കാൻ കഴിഞ്ഞു. പല പുതിയ ജനക്ഷേമപദ്ധതികളും ആവിഷ്‌കരിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് നവകേരള മിഷെൻറ ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിൽ പ്രതീക്ഷയുണ്ട്.  വിവാദങ്ങളും സ്വജനപക്ഷപാതിത്വവും സർക്കാറിെൻറ പ്രതിച്ഛായയെ ഒരളവുവരെ ബാധിച്ചിട്ടുണ്ട്. ഉപദേശകർ സർക്കാറിനു നല്ല ഉപദേശങ്ങളല്ല പലപ്പോഴും നൽകിയത്. അതിൽ അവരുടെ സ്ഥാപിതതാൽപര്യങ്ങൾ പ്രവർത്തിച്ചു.  പല മന്ത്രിമാരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. കൂട്ടായ ചർച്ചയിലൂടെ തീരുമാനങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നില്ല.

സർക്കാർ നയങ്ങൾ വേണ്ടവണ്ണം ഉദ്യോഗസ്ഥരിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.  അമിത പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടും മെച്ചപ്പെടാൻ ഇനിയും നാലു വർഷം ബാക്കിയുള്ളതുകൊണ്ടും മുഖ്യമന്ത്രിക്ക് നൂറിൽ 50 മാർക്ക് മാത്രം നൽകുന്നു. മികച്ച പ്രകടനം നടത്തിയത് മന്ത്രി ജി. സുധാകരനാണ്. മാർക്ക് നൂറിൽ 80. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും അവരുടെ ഇടയിലെ തർക്കങ്ങൾ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുക, അനാവശ്യമായ പിടിവാശികൾ ഉപേക്ഷിക്കുക, അനാവശ്യ വിവാദങ്ങളിൽപെടാനുള്ള മന്ത്രിമാരുടെ ത്വര അവസാനിപ്പിച്ച് പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക എന്നിവയിൽ ഉൗന്നണം.

(നോവലിസ്റ്റ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - benyamin
Next Story