Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലിപെരുന്നാൾ...

ബലിപെരുന്നാൾ ഇന്ന്; മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ആഘോഷം

text_fields
bookmark_border
ബലിപെരുന്നാൾ ഇന്ന്; മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ആഘോഷം
cancel

കോഴിക്കോട്: മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ബുധനാഴ്ച ബലിപെരുന്നാളാഘോഷം. കൊടും പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹിമിെൻറ ത്യാഗസന്നദ്ധ സ്മരിച്ചാണ് കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ വിശ്വാസികളുടെ ആഘോഷം.

ഈദ്ഗാഹുകളും കൂടിച്ചേരലുകളും കുടുംബ-സ്നേഹ സന്ദർശനങ്ങളും ഓർമകളാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയുണ്ട്. കടകൾക്ക് ഇളവനുവദിച്ചത് പെരുന്നാൾ കോടിയും സാധനങ്ങളും വാങ്ങാൻ സഹായകമായി.


പഴയ രീതിയിൽ വിപുലമല്ലെങ്കിലും പെരുന്നാൾ നമസ്കാരത്തിന് ശേഷം മൃഗബലിയും നടക്കും. ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരുന്നു ബലി പെരുന്നാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakrid 2021
News Summary - bakrid 2021
Next Story