Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകത്തിെൻറ...

കൊലപാതകത്തിെൻറ അമ്പരപ്പിൽ ആയിരംകൊല്ലി

text_fields
bookmark_border
കൊലപാതകത്തിെൻറ അമ്പരപ്പിൽ ആയിരംകൊല്ലി
cancel
camera_alt

അമ്പലവയൽ ആയിരംകൊല്ലിയിൽ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു

അമ്പലവയൽ: വയോധികന്‍റെ കൊലപാതകത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും മാതാവും പൊലീസിൽ കീഴടങ്ങിയ സംഭവത്തിൽ ഞെട്ടി ആയിരംകൊല്ലി.

രാവിലെ 11 മണിയോടെ നടന്ന കൊലപാതകത്തിനുശേഷം ഉച്ചകഴിഞ്ഞ് അമ്മയും മക്കളും പൊലീസിൽ കീഴടങ്ങിയ ശേഷമാണ് സമീപവാസികളും നാട്ടുകാരുമൊക്കെ വിവരമറിയുന്നത്. ആയിരംകൊല്ലി മുഹമ്മദ് (68) ആണ് മരിച്ചത്. നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്കായി വയനാട്ടിലെത്തിയ ഇയാൾ ആയിരംകൊല്ലിയിൽ താമസമാക്കുകയായിരുന്നു.

സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികള്‍ പറയുന്നു. അതുകൊണ്ടുതന്നെ, ചൊവ്വാഴ്ചയുണ്ടായ ബഹളമൊന്നും സമീപവാസികൾ അത്ര കാര്യമാക്കിയില്ല. മാതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. ഈ ബഹളവും പിന്നീടുണ്ടായ കൊലപാതകവും സമീപവാസികൾ അറിഞ്ഞതേയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesambalavayal murder
News Summary - ayiramkolli in shock of the murder
Next Story