Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പലവയൽ മർദനം:...

അമ്പലവയൽ മർദനം: യുവതിയെ തേടി അന്വേഷണ സംഘം കോയമ്പത്തൂരിൽ

text_fields
bookmark_border
അമ്പലവയൽ മർദനം: യുവതിയെ തേടി അന്വേഷണ സംഘം കോയമ്പത്തൂരിൽ
cancel

അമ്പലവയൽ: തമിഴ് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും റോഡിൽ മർദിച്ച സംഭ വത്തിൽ മർദനത്തിനിരയായ യുവതിയെ തിരക്കി അന്വേഷണസംഘം കോയമ്പത്തൂരിലെത്തി.

അമ് പലവയൽ എസ്.ഐ വേണുഗോപാലിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് യുവതിയെക്കണ്ട് മൊഴി രേഖപ്പെടുത്തുന്നതിന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽ എത്തിയത്. എന്നാൽ, യുവതി അമ്പലവയലിൽ നൽകിയ വിലാസത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടിെല്ലന്നാണ് പൊലീസ് അറിയിച്ചത്. യുവതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.

അതേസമയം, യുവതിയെയും യുവാവിനെയും മർദിച്ച അമ്പലവയൽ പായിക്കൊല്ലി സ്വദേശി സജീവാനന്ദിനെ കണ്ടെത്തിയിട്ടില്ല. കർണാടകയിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്കും യുവാവിനും റോഡിൽ മർദനമേറ്റത്. ഇതിെൻറ ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbalavayalAttack on TN couple
News Summary - Attack on TN couple at Ambalavayal
Next Story