Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുറ്റികക്കടിച്ച്...

ചുറ്റികക്കടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

text_fields
bookmark_border
ദിനേശ്
cancel
camera_alt

ദിനേശ്

കരിമണ്ണൂർ: അസം സ്വദേശികൾ തമ്മിലുണ്ടായ വഴക്കിനിടെ തലക്ക് ചുറ്റികക്കടിച്ച് പരിക്കേൽപിച്ചു. സംഭവത്തിൽ പ്രതി ദിനേശ് ഗോകുലിനെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.30ന് ഉടുമ്പന്നൂർ അമയപ്രയിലാണ് സംഭവം.

ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ അസം സ്വദേശി ഉമേഷിനെ (32) സുഹൃത്ത് ദിനേശ് ഗോകുൽ ചുറ്റികക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. കരിമണ്ണൂർ സി.ഐ ധനഞ്ജയദാസ്, എസ്‌.ഐ കെ. ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsAttack
News Summary - attack case-Accused in custody
Next Story