Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കെതിരായ ആക്രമണം:...

നടിക്കെതിരായ ആക്രമണം: കേസ് 21ന് പരിഗണിക്കും

text_fields
bookmark_border
highcourt 18.07.2019
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വിചാരണ നടപടികൾക്കായി വനിത ജഡ്ജിക ്ക് കൈമാറി. ഇതുവരെ കേസ് പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹൈകോടത ി നിർദേശ പ്രകാരം കേസ് നടപടികൾ അഡീ.സെഷൻസ് കോടതിയിലേക്ക് (പ്രത്യേക സി.ബി.ഐ കോടതി- മൂന്ന്) മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ കുറ്റപത്രവും അനുബന്ധ രേഖകളും വനിത ജ‍ഡ്ജിക്ക് കൈമാറും. മാർച്ച് 21ന് ഇനി കേസ് പരിഗണിക്കുന്നത് അഡീ.സെഷൻസ് ജഡ്ജി ഹണി എം.വർഗീസായിരിക്കും. മുഖ്യപ്രതികളായ നടൻ ദിലീപ്, സുനിൽകുമാർ(പൾസർ സുനി) എന്നിവരടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിടുന്നത്.

വിചാരണക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന മുഖ്യസാക്ഷിയും ഇരയുമായ നടിയുടെ ഹരജി ഹൈകോടതി അംഗീകരിക്കുകയായിരുന്നു. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsactress attackmalayalam newsSexual harrasment
News Summary - attack against actress; case will consider on march 21 -kerala news
Next Story