Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിലെ കൈയാങ്കളി...

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കൽ; ജനത്തെ കളിയാക്കുകയാണോയെന്ന് കോടതി

text_fields
bookmark_border
നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കൽ; ജനത്തെ കളിയാക്കുകയാണോയെന്ന് കോടതി
cancel

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ സമർപ്പിച്ച അപേക്ഷയിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.എം കോടതി. പൊതുമുതൽ നശിപ്പിക്കുന്നത് തടയേണ്ടവർതന്നെ അത്തരം കേസുകൾ പിൻവലിക്കാൻ കൂട്ടുനിൽക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമല്ലേയെന്ന് കോടതി ചോദിച്ചു. സഭാ ഐക്യം നിലനിൽക്കാനാണ് കേസ് പിൻവലിക്കുന്നതെന്ന സർക്കാർ അഭിഭാഷകയുടെ വാദം കോടതി തള്ളി.

അങ്ങെനയെങ്കിൽ എന്തിന് പ്രതിപക്ഷം തടസ്സഹരജിയുമായി വന്നെന്നും കോടതി ചോദിച്ചു. കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവിെൻറ അഭിഭാഷകൻ വാദിച്ചു. സഭയിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടത് സ്‌പീക്കറാണ്. അത്തരം പരാതിയില്ലെന്ന് സർക്കാർ അഭിഭാഷക ചൂണ്ടിക്കാണിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വാദം ഈ മാസം 16ലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsassembly case
News Summary - assembly miconduct case court criticize withdrawal
Next Story