Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം-...

മണ്ഡലപരിചയം- മലമ്പുഴ: വി.െഎ.പികൾക്ക് അഭയം ഒരുക്കിയ മണ്ഡലം

text_fields
bookmark_border
assembly election 2021,malampuzha
cancel

ഇടതിെൻറ ഉറച്ച കോട്ടയാണ് മലമ്പുഴ. ചെെങ്കാടിക്ക് വളക്കൂറുള്ള മണ്ണ്. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ നിയമസഭയിലെത്തിച്ച വി.െഎ.പി മണ്ഡലം. ഇ.കെ. നായനാർ, ടി. ശിവദാസമേനോൻ അടക്കമുള്ളവർ മലമ്പുഴയെ നിയമസഭയിൽ പ്രതിനിധീകരിച്ചവരാണ്. മലമ്പുഴയിൽനിന്ന് നിയമസഭ അംഗമായാണ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയത്.

മലമ്പുഴയുെട പൂർവ രൂപമായ എലപ്പുള്ളി മണ്ഡലത്തിലും ചുവപ്പിനുതന്നെയായിരുന്നു ആധിപത്യം. കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇടതിെൻറ ബഹുജന അടിത്തറ. ജന്മിത്വത്തിനെതിരായ ചെറുതും വലുതുമായ സമരങ്ങളിലൂടെ ആഴത്തിൽ വേരോടിയതാണ് കമ്യൂണിസ്റ്റ് ആശയം.

1952ലെ പ്രഥമ തെരഞ്ഞെടുപ്പിൽ എലപ്പുള്ളിയിൽ വിജയിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പാലക്കാട് താലൂക്ക് സെക്രട്ടറി ആയിരുന്ന കെ.എ. രാമൻകുട്ടി. 1957ലും 1960ലും രാമൻകുട്ടിതന്നെയായിരുന്നു എലപ്പുള്ളിയുടെ എം.എൽ.എ. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിൽ, രാമൻകുട്ടി സി.പി.െഎക്ക് ഒപ്പം പോയി.

1965ൽ മണ്ഡലം പേരുമാറി മലമ്പുഴ ആയെങ്കിലും അതിരുകളിൽ വലിയ വ്യത്യാസം വന്നില്ല. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത് സി.പി.എമ്മിലെ എം.പി. കുഞ്ഞിരാമൻ. 1967ൽ അദ്ദേഹം വീണ്ടും നിയമസഭ അംഗമായി. കുഞ്ഞിരാമെൻറ നിര്യാണത്തെ തുടർന്ന് 1969ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ പാലക്കാട് നഗരസഭ ചെയർമാൻ വി. കൃഷ്ണദാസ് വിജയിച്ചു.

1970ൽ കൃഷ്ണദാസ് വീണ്ടും എം.എൽ.എയായി. 1977ൽ മലമ്പുഴയിൽനിന്ന് നിയമസഭ അംഗമായത് അന്നത്തെ എൽ.ഡി.എഫ് കൺവീനറും തലശ്ശേരി സ്വദേശിയുമായ പി.വി. കുഞ്ഞികണ്ണൻ. അദ്ദേഹം പിന്നീട് വടകരയിൽ മത്സരിക്കുകയും എം.വി.ആർ പാർട്ടി വിട്ടപ്പോൾ സി.എം.പിയിൽ പോകുകയും ചെയ്തു. 1977ൽ അടിയന്തരാവസ്ഥകാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷം വിജയിച്ച നാലുമണ്ഡലങ്ങളിൽ ഒന്ന് മലമ്പുഴ ആയിരുന്നു. 1980ൽ മലമ്പുഴയിൽനിന്ന് മത്സരിച്ചു വിജയിച്ച ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. 1982ൽ നായനാർ മലമ്പുഴയിൽനിന്ന് വീണ്ടും നിയമസഭയിെലത്തി.

തുടർന്നുള്ള അഞ്ചുവർഷം നായനാർ പ്രതിപക്ഷ നേതാവ്. പിന്നീട് 87ൽ നായനാർ മത്സരിച്ചത് തൃക്കരിപ്പൂരിൽ. 1987ലും 91ലും 96ലും ടി. ശിവദാസമേനോൻ മലമ്പുഴയെ പ്രതിനിധീകരിച്ചു. 87ലെ നായനാർ മന്ത്രിസഭയിൽ ശിവദാസമേനോൻ വൈദ്യുതി, ഗ്രാമ വികസന മന്ത്രിയും 96ലെ നായനാർ മന്ത്രിസഭയിൽ ധനം, എക്സൈസ് വകുപ്പുകളുടെ ചുമതലയും വഹിച്ചു.

1952 മുതല്‍ 2016 വരെ നടന്ന 15 തെരഞ്ഞെടുപ്പുകളുെട ചരിത്രം എടുത്താൽ എല്ലാ തവണയും വിജയിച്ചത് ഇടത് സ്ഥാനാർഥികൾ. മലമ്പുഴയിൽനിന്ന് നിയമസഭയിലെത്തിയാണ് ഇ.കെ. നായനാർ ആദ്യമായി മുഖ്യമന്ത്രി ആയതും പ്രതിപക്ഷ നേതാവ് ആയതും. 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മാരാരിക്കുളത്തെ തോൽവിക്കുശേഷം വി.എസിെൻറ ഉയർത്തെഴുന്നേൽപ്പിന് നാന്ദി കുറിച്ചത് 2001ലെ മലമ്പുഴയിലെ വിജയം. തുടർന്നങ്ങോട് കേരളത്തിെൻറ ജനകീയ ശബ്ദമായി വി.എസ് പടർന്ന് പന്തലിച്ചപ്പോൾ അതിനെല്ലാം താങ്ങും തണലുമായത് മലമ്പുഴയിലെ വോട്ടർമാർ. ഒാേരാ തവണ മത്സരിക്കുേമ്പാഴും മലമ്പുഴയിൽ അദ്ദേഹത്തിെൻറ ഭൂരിപക്ഷം വർധിച്ചു.

അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുത റോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് മലമ്പുഴ. 2008ലെ മണ്ഡല പുനർനിർണയത്തിൽ പെരുവമ്പ് ചിറ്റൂരിലേക്ക് മാറി. പാലക്കാട് അസംബ്ലി മണ്ഡലത്തിെൻറ ഭാഗമായ കൊടുമ്പും ശ്രീകൃഷ്ണപുരത്തിെൻറ ഭാഗമായിരുന്ന മുണ്ടൂരും മലമ്പുഴയോട് ചേർന്നു.

മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി 2016ൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുവന്നതും യു.ഡി.എഫ് പിന്നാക്കം പോയതുമാണ് സമീപകാലത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റം. കഴിഞ്ഞതവണ മണ്ഡലത്തിന് തീർത്തും അപരിചിതനായ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയിയെ സ്ഥാനാർഥിയായി അവതരിപ്പിച്ചത് അണികൾക്ക് സ്വീകാര്യമാകാതെ പോയതും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ ഇടയാക്കിയതായി വിലയിരുത്തലുണ്ട്.

നിയമസഭയിലൂടെ

1957 (പഴയ എലപ്പുള്ളി മണ്ഡലം)

എ.െക. രാമൻകുട്ടി (സി.പി.െഎ) 16768

സി.സി. ശങ്കരൻ (കോൺഗ്രസ്) 11560

ഭൂരിപക്ഷം: 5208

1960

എ.െക. രാമൻകുട്ടി (സി.പി.െഎ) 24958

ടി.കെ. കേളുക്കുട്ടി (കോൺഗ്രസ്) 18119

ഭൂരിപക്ഷം: 6839

1965 (മലമ്പുഴ മണ്ഡലം)

എം.പി. കുഞ്ഞിരാമൻ (സി.പി.എം) 27835

സി.വി. രാമചന്ദ്രൻ (കോൺഗ്രസ്) 13484

ഭൂരിപക്ഷം: 14351

1967

എം.പി. കുഞ്ഞിരാമൻ (സി.പി.എം) 27454

എൻ. നാരായണൻ (കോൺഗ്രസ്) 11585

ഭൂരിപക്ഷം: 15869

1970

വി. കൃഷ്ണദാസ് (സി.പി.എം) 38358

സി.എം. സുന്ദരം (സ്വത.) 18505

ഭൂരിപക്ഷം: 19853

1977

പി.വി. കുഞ്ഞികണ്ണൻ (സി.പി.എം) 27122

സി.എം. ചന്ദ്രശേഖരൻ (ആർ.എസ്.പി) 22696

ഭൂരിപക്ഷം: 4426

1980

ഇ.കെ. നായനാർ (സി.പി.എം) 35333

കെ. രാജൻ (ജനത പാർട്ടി) 19776

ഭൂരിപക്ഷം: 15557

1982

ഇ.കെ. നായനാർ (സി.പി.എം) 37366

പി. വിജയരാഘവൻ (കേരള കോൺഗ്രസ്) 20770

ഭൂരിപക്ഷം: 16596

1987

ടി. ശിവദാസ മേനോൻ (സി.പി.എം) 43419

എ. തങ്കപ്പൻ (കോൺഗ്രസ്) 33105

ഭൂരിപക്ഷം: 10314

1991

ടി. ശിവദാസ മേനോൻ (സി.പി.എം) 50361

വി. കൃഷ്ണദാസ് (സി.പി.എം-കെ.) 32370

ഭൂരിപക്ഷം: 17991

1996

ടി. ശിവദാസ മേനോൻ (സി.പി.എം) 54033

എം. ഗുരുസ്വാമി (കോൺഗ്രസ്) 35254

ഭൂരിപക്ഷം: 18779

2001

വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 53661

സതീശൻ പാച്ചേനി (കോൺഗ്രസ്) 48958

ഭൂരിപക്ഷം 4703

2006

വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 64775

സതീശൻ പാച്ചേനി (കോൺഗ്രസ്) 44758

ഭൂരിപക്ഷം 20017

2011

വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 77752

ലതിക സുഭാഷ് (കോൺഗ്രസ്) 54312

ഭൂരിപക്ഷം 23440

2016

വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 73299

സി. കൃഷ്ണകുമാർ (ബി.ജെ.പി) 46157

വി.എസ്. ജോയ് (കോൺഗ്രസ്) 35333

2019 ലോക്സഭ

വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) 47743

എം.ബി. രാജേഷ് (സി.പി.എം) 69037

സി. കൃഷ്ണകുമാർ (ബി.ജെ.പി) 41413

തദ്ദേശം 2020

ഗ്രാമപഞ്ചായത്ത്

കക്ഷിനില

മലമ്പുഴ-13

എൽ.ഡി.എഫ്-06

യു.ഡി.എഫ്-02

എൻ.ഡി.എ-05

എലപ്പുള്ളി-22

എൽ.ഡി.എഫ്-08

യു.ഡി.എഫ്-09

എൻ.ഡി.എ-05

പുതുപ്പരിയാരം-21

എൽ.ഡി.എഫ്-15

യു.ഡി.എഫ്-03

എൻ.ഡി.എ-03

അകത്തേത്തറ-17

എൽ.ഡി.എഫ്-10

എൻ.ഡി.എ-07

കൊടുമ്പ്-15

എൽ.ഡി.എഫ്-12

യു.ഡി.എഫ്-03

പുതുശ്ശേരി-23

എൽ.ഡി.എഫ്-11

യു.ഡി.എഫ്-10

എൻ.ഡി.എ-02

മുണ്ടൂർ-18

എൽ.ഡി.എഫ്-13

എൻ.ഡി.എ-03

യു.ഡി.എഫ്-02

മലമ്പുഴ 

േബ്ലാക്ക്

പഞ്ചായത്ത്-13

എൽ.ഡി.എഫ്-12

യു.ഡി.എഫ്-01

ജില്ല പഞ്ചായത്ത്

ഡിവിഷൻ

പുതുേശ്ശരി-എൽ.ഡി.എഫ്

മലമ്പുഴ-എൽ.ഡി.എഫ്

പുതുപ്പരിയാരം

-എൽ.ഡി.എഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malampuzhaassembly election 2021
News Summary - assembly election 2021,malampuzha
Next Story