Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ജലരാഷ്ട്രീയത്തിലൂടെ ഒഴുകി സോഷ്യലിസ്റ്റ് തട്ടകം

text_fields
bookmark_border
ജലരാഷ്ട്രീയത്തിലൂടെ ഒഴുകി സോഷ്യലിസ്റ്റ് തട്ടകം
cancel

ചിറ്റൂർ: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും ശക്തമായ വേരോട്ടമുള്ള മണ്ണാണ് ചിറ്റൂർ. കാലങ്ങളായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഗതിവിഗതികളെ നിയന്ത്രിക്കുന്നത് ജലത്തിെൻറ രാഷ്ട്രീയം. മഴനിഴൽപ്രദേശമായ വടകരപ്പതി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തമിഴകവുമായി ചേർന്നുകിടക്കുന്ന കിഴക്കൻ മേഖലയിലെ ഭൂരിഭാഗം വരുന്ന കാർഷികമേഖലകളിലും ജലവിഷയങ്ങൾ തന്നെയാണ് പ്രധാന ചർച്ച.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന കേന്ദ്രംകൂടിയാണ് ചിറ്റൂർ. പച്ചക്കറിയും തെങ്ങും കൃഷി ചെയ്യുന്ന കിഴക്കൻമേഖലയും നെൽകൃഷി കൂടുതലുള്ള ചിറ്റൂർ മേഖലയിലുള്ളവരും ആളിയാർ ഡാമിൽനിന്നുള്ള വെള്ളത്തിനെയാണ് ആശ്രയിക്കുന്നത്.

പറമ്പിക്കുളം ആളിയാർ കരാർപ്രകാരമുള്ള വെള്ളം ലഭ്യമാക്കാൻ തുടർസമരങ്ങൾ നടന്ന മേഖലയാണ് ചിറ്റൂർ. രാഷ് ട്രീയത്തിനപ്പുറം തമിഴ് ശൈലിയിലുള്ള പ്രചാരണങ്ങൾക്കാണ് കിഴക്കൻ മേഖലയിൽ പ്രിയം. സിനിമാതാരത്തെ ഇറക്കി തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിച്ച ചരിത്രവുമുണ്ട് ചിറ്റൂരിന്.

അയിത്തത്തി‍െൻറ പേരിൽ കുപ്രസിദ്ധമായ കിഴക്കൻ മേഖലയിൽ പരിവർത്തിത ക്രൈസ്തവർ വോട്ടുബാങ്കായി നിലനിൽക്കുന്നുമുണ്ട്.

ജലവിഷയത്തെ തുടർന്ന് ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് വടകരപ്പതി പഞ്ചായത്തിൽ ജയിച്ച വലതുകര കനാൽ മുന്നണിയും (ആർ.ബി.സി) ചരിത്രത്തിലാദ്യമായി യു.ഡി.എഫിനെ കൈവിട്ട ചിറ്റൂർ-തത്തമംഗലം നഗരസഭയുമൊക്കെ ഉൾക്കൊള്ളുന്ന ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസിന് പോരാട്ടം കഠിനമാവും.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ശിവരാമ ഭാരതിയുടെ തട്ടകമായ ചിറ്റൂർ, സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം തന്നെ കോൺഗ്രസിനും വേരോട്ടമുള്ള പ്രദേശമാണ്. എന്നാൽ, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയം നേരിട്ട മണ്ഡലം കൂടിയാണിത്.

1982ലെ തെരഞ്ഞെടുപ്പിൽ നിലവിലെ ചിറ്റൂർ എം.എൽ.എയും ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയോടാണ് മുല്ലപ്പള്ളി അടിയറവ് പറഞ്ഞത്. മൂന്നുതവണ ചിറ്റൂർ നിയോജക മണ്ഡലത്തിനെ പ്രതിനിധാനംചെയ്ത കോൺഗ്രസ് നേതാവ് കെ. അച്യുതെൻറ പരാജയത്തിന് കാരണമായത് ജലവിഷയത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണമാണ്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൊൽപുള്ളിയും പെരുവെമ്പും ഒഴികെ മറ്റ് ആറു പഞ്ചായത്തുകളും ചിറ്റൂർ-തത്തമംഗലം നഗരസഭയും കോൺഗ്രസ് ഭരണത്തിലായിരുന്നെങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടഞ്ചേരിയും എരുത്തേമ്പതിയും മാത്രമാണ് കോൺഗ്രസിന് നിലനിർത്താനായത്.

നഗരസഭയുൾപ്പെടെ നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ രമ്യ ഹരിദാസ് ലീഡ് ചെയ്ത മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപുള്ളി, പെരുവെമ്പ് പഞ്ചായത്തുകളും ചിറ്റൂർ തത്തമംഗലം നഗരസഭയും എൽ.ഡി.എഫിനൊപ്പമാണ്.

നിയമസഭയിലൂടെ

2016

കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 68,882

കെ. അച്യുതൻ (കോൺഗ്രസ്) 61,819

എം. ശശികുമാർ (ബി.ജെ.പി) 12,521

ഭൂരിപക്ഷം -7063

2011

കെ. അച്യുതൻ 69,916

സുഭാഷ് ചന്ദ്ര ബോസ് 57,586

ഭൂരിപക്ഷം -12,330

2006

കെ. അച്യുതൻ (കോൺഗ്രസ്) 55,352

കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 53,340

ഭൂരിപക്ഷം -2012

2001

കെ. അച്യുതൻ (കോൺഗ്രസ്) 59,512

കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 45,703

ഭൂരിപക്ഷം -13,809

1996

കെ. അച്യുതൻ (കോൺഗ്രസ്) 47,894

കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 47,458

ഭൂരിപക്ഷം -436

1991

കെ. കൃഷ്ണൻകുട്ടി (ജനതാദൾ) 47,281

കെ.എ. ചന്ദ്രൻ (കോൺഗ്രസ്) 44,170

ഭൂരിപക്ഷം -3111

1987

കെ.എ. ചന്ദ്രൻ (കോൺഗ്രസ്) 49,11 2

കെ. കൃഷ്ണൻകുട്ടി (ജനതാദൾ) 40,875

ഭൂരിപക്ഷം -8237

1982

കെ. കൃഷ്ണൻകുട്ടി 37,527

മുല്ലപ്പള്ളി രാമചന്ദ്രൻ 31,884

ഭൂരിപക്ഷം -5643

1980

കെ. കൃഷ്ണൻകുട്ടി (ജനത പാർട്ടി) 23,882

പി. ശങ്കർ (സി.പി.ഐ) 23,578

ഭൂരിപക്ഷം -304

1977

പി. ശങ്കർ (കോൺഗ്രസ്) 28,698

ശിവരാമ ഭരതി (ബി.എൽ.ഡി) 21,121

ഭൂരിപക്ഷം -7577

1970

കെ.എ. ശിവരാമ ഭാരതി 24,579

സുന്ന സാഹിബ് 13,152

ഭൂരിപക്ഷം -11,427

1967

കെ.എ. ശിവരാമ ഭാരതി 23,985

എ.എസ്. സാഹിബ് 17,174

ഭൂരിപക്ഷം 6811

1965

കെ.എ. ശിവരാമ ഭാരതി 24,630

ലീല ദാമോധരമേനോൻ 17,100

ഭൂരിപക്ഷം -7530


ചിറ്റൂർ-തത്തമംഗലം നഗരസഭ 29

സി.പി.എം 16

കോൺഗ്രസ് 12

എസ്്.ഡി.പി.െഎ 1

ഗ്രാമപഞ്ചായത്ത് കക്ഷിനില

പെരുമാട്ടി 18

എൽ.ഡി.എഫ് 16

യു.ഡി.എഫ് 2


പട്ടഞ്ചേരി-16

യു.ഡി.എഫ് 9

എൽ.ഡി.എഫ് 7


പെരുവെമ്പ്

എൽ.ഡി.എഫ് 12

യു.ഡി.എഫ് 2


പൊൽപുള്ളി 13

എൽ.ഡി.എഫ് 7

യു.ഡി.എഫ് 6


നല്ലേപ്പിള്ളി-19

എൽ.ഡി.എഫ് 16

യു.ഡി.എഫ് 2

ബി.ജെ.പി 1


വടകരപ്പതി 17

ആർ.ബി.സി 5

ജനതാദൾ 4

സി.പി.എം 3

കോൺഗ്രസ് 4

സ്വത:1


എരുത്തേമ്പതി 14

എൽ.ഡി.എഫ് 8

യു.ഡി.എഫ് 5

ബി.ജെ.പി 1


കൊഴിഞ്ഞാമ്പാറ 18

എൽ.ഡി.എഫ് 9

യു.ഡി.എഫ് 8

ബി.ജെ.പി 1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Socialist partieschitturassembly election 2021
News Summary - assembly election 2021 know about chittur constituency
Next Story