Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ ചെയർമാൻ നിയമനം: ഗവർണർ വിശദീകരണം തേടും

text_fields
bookmark_border
human rights commission
cancel

തിരുവനന്തപുരം: മനുഷ്യാവകാശ കമീഷൻ അധ്യക്ഷ നിയമനത്തിൽ ഗവർണർ സർക്കാറിന്റെ വിശദീകരണം തേടും. സർക്കാർ ശിപാർശ ചെയ്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരായുക. ഇതിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രമേശ് ചെന്നിത്തലയും സേവ് യൂനിവേഴ്സിറ്റി സമിതിയും ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ആരോപണങ്ങളിലാണ് വിശദീകരണം തേടുക. നിയമപ്രകാരമുള്ള ശിപാർശയായതിനാൽ നിയമനം അംഗീകരിക്കാതിരിക്കാൻ ഗവർണർക്ക് കഴിയില്ല. തിങ്കളാഴ്ചയാണ് ഫയൽ രാജ്ഭവനിലേക്കയച്ചത്. ആന്‍റണി ഡൊമനിക് മേയ് 31ന് വിരമിച്ചിട്ടും ഇതുവരെ പുതിയ ചെയർമാനെ നിയമിക്കാത്തതിൽ ആക്ഷേപമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChairmanHuman Rights Commission
News Summary - Appointment of Human Rights Commission Chairman
Next Story