Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലി–ശബരി...

അങ്കമാലി–ശബരി റെയിൽപാത പദ്ധതി ഉപേക്ഷിക്കുമെന്ന് കേന്ദ്രം

text_fields
bookmark_border
railway-line
cancel
camera_altRepresentative Image

ന്യൂഡൽഹി: കേരളം പകുതി ചെലവ് വഹിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ അങ്കമാലി-ശബരി റെ യിൽപാത പദ്ധതി ഉപേക്ഷിക്കുമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

3000 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതി റെയിൽവേ ഫണ്ടിൽനിന്ന് മാത്രമായി പൂർത്തിയാക്കാൻ കഴിയില്ല. പകുതി ചെലവ് വഹിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നതുമൂലം തീർഥാടന കേന്ദ്രത്തിലേക്കുള്ള റെയിൽപാത പദ്ധതി ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. കേരളം 50 ശതമാനം ചെലവ് വഹിക്കാൻ തയാറായാലേ പദ്ധതി നടപ്പാക്കാനാവൂ.

കേരളം പിന്മാറിയതിനാൽ സെപ്റ്റംബർ മുതൽ അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച ഫണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കി. പലവട്ടം കത്തയച്ചതിനോട് സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaycenter governmentmalayalam newsindia newsangamali-sabari railway line
News Summary - angamali-sabari railway line will give away center government -india news
Next Story