Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഷി' ഉൾപ്പെടുത്തി...

'ഷി' ഉൾപ്പെടുത്തി ബില്ലിൽ ഭേദഗതി

text_fields
bookmark_border
ഷി ഉൾപ്പെടുത്തി ബില്ലിൽ ഭേദഗതി
cancel

തിരുവനന്തപുരം: ലിംഗതുല്യതക്കായുള്ള വിവിധ നടപടികളുടെ ഭാഗമായി സുപ്രധാനമായ ഭേദഗതിയോടെ നിയമസഭ ബിൽ പാസാക്കി. കേരള ഹൈകോടതി സർവിസസ് (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബില്ലിലാണ് 'ഷി' (She) എന്ന പദം പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ജീവനക്കാർ വിരമിക്കുന്നത് സംബന്ധിച്ച വകുപ്പിൽ 'ഹി' (He) എന്ന് മാത്രമാണുണ്ടായിരുന്നത്.

ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിൽ 'ഹി' എന്ന വാക്കിന് മുമ്പായി 'ഷി' എന്ന വാക്ക് പുതുതായി കൂട്ടിച്ചേർത്ത് 'ഷീ ഓർ ഹീ' എന്നാക്കി. നിലവിലുള്ള 'ജനറൽ ക്ലോസസ് ആക്റ്റ്' പ്രകാരം 'ഹീ' എന്ന് മാത്രം ഉപയോഗിച്ചാൽ അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാറിന്‍റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്‍റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amendment to the Bill by including 'She'
Next Story