Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തിന്...

സ്വർണക്കടത്തിന് ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി സൂചന

text_fields
bookmark_border
gold.jpg
cancel

കോഴിക്കോട്: കസ്റ്റംസ് അറസ്റ്റുചെയ്ത എരഞ്ഞിക്കല്‍ സ്വദേശി സംജു കള്ളക്കടത്ത് സ്വർണം വിവിധ കേന്ദ്രങ്ങളിലെത്തിച്ചത് ജീവകാരുണ്യ സംഘടനയുടെ മറവിലെന്ന് സൂചന. എരഞ്ഞിക്കലിലെ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയറിെൻറ ആംബുലന്‍സ് ഉപയോഗിച്ചാണ് സ്വര്‍ണം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയതെന്നാണ് വിവരം. സംജുവിനെ വിശദമായി ചോദ്യം െചയ്ത ശേഷം ആവശ്യമെങ്കിൽ ആംബുലന്‍സിെൻറ രാത്രിയാത്ര വിവരങ്ങള്‍ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിക്കും. 

സംജുവിെൻറ ഭാര്യാപിതാവ് സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിര്‍വാഹക സമിതി അംഗമാണ്. സമാന കേസിൽ ഇദ്ദേഹം നേരത്തെ ആരോപണം നേരിട്ടിരുന്നു. ആംബുലൻസ് ദുരുപയോഗം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ട്രസ്റ്റിെൻറ ഒാഫിസിനുമുന്നിൽ ബി.ജെ.പിയും പോഷകസംഘടനകളും പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നു. എലത്തൂർ സി.ഐ കെ.കെ. ബിജുവിെൻറ നേതൃത്വത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsambulancekozhikode News
News Summary - ambulance misused for gold smuggling
Next Story