Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആളൂര്‍ പീഡനം:...

ആളൂര്‍ പീഡനം: പാപ്പാനായി ജോലി ചെയ്യുന്ന പ്രതിയെ പിടികൂടി

text_fields
bookmark_border
ആളൂര്‍ പീഡനം: പാപ്പാനായി ജോലി ചെയ്യുന്ന പ്രതിയെ പിടികൂടി
cancel

ആളൂര്‍ (തൃശൂർ): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ.

തൃശൂര്‍ അകമല പുതുപറമ്പില്‍ മണിയപ്പന്‍ എന്ന മണികണ്ഠനെയാണ് (30) തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന. മണികണ്ഠന്‍ ആന പാപ്പാനാണ്.

ആനയെ പൂരത്തിന് എഴുന്നള്ളിക്കാന്‍ ഏക്കം എടുക്കാനെന്ന വ്യാജേന അമ്പല കമ്മിറ്റിക്കാരുടെ വേഷത്തിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കേസില്‍ 15ാം പ്രതിയാണ് മണികണ്ഠന്‍. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്ത വി.ആര്‍ പുരം സ്വദേശി ചെലാട്ടി അരുണാണ് കേസിലെ ഒന്നാംപ്രതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aloorrape case
News Summary - aloor rape case one more arrest
Next Story