Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷണ കേസിലെ പ്രതി...

മോഷണ കേസിലെ പ്രതി ഏഴു വർഷത്തിനു ശേഷം പിടിയിൽ

text_fields
bookmark_border
സിയാദ്
cancel
camera_alt

സിയാദ്

കുറവിലങ്ങാട്: മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ കാരയ്ക്കൽ ഭാഗത്ത് വാടകക്കു താമസിക്കുന്ന തലപ്പലം വെട്ടിക്കൽ വീട്ടിൽ വി.എസ്. സിയാദ് (38) ആണ് അറസ്റ്റിലായത്. ഇയാൾ 2016 നവംബർ 22 ന് രാത്രി വെമ്പള്ളി നടുക്കവല ഭാഗത്തെ മലഞ്ചരക്ക്കട കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോ റബർ ഷീറ്റ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ ടി. അനിൽകുമാർ, എ.എസ്.ഐ മാരായ ഡി. അജി, ബി.പി.വിനോദ്, സി.പി.ഒ എ.വി. ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ പൊൻകുന്നം, പാലാ, തിടനാട് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime News
News Summary - Accused in theft case jailed after seven years
Next Story