Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് കാത്തിരിപ്പ്...

ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിച്ച കേസിലെ പ്രതി 24 വർഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിച്ച കേസിലെ പ്രതി 24 വർഷത്തിനുശേഷം പിടിയില്‍
cancel

ചങ്ങരംകുളം: ബസ് കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയിലായി. കൊഴിക്കര തിരുത്തുപുലാക്കൽ വീട്ടിൽ സലീമിനെയാണ് (43) ചാലിശ്ശേരി ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

1997ൽ ഇടത് യുവജന സംഘടന നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം രാഷ്ട്രീയ വിരോധം മൂലം തീവെച്ചുനശിപ്പിച്ചു എന്നതായിരുന്നു കേസ്. മറ്റു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഗൾഫിലേക്ക് മുങ്ങിയ സലീമിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

രഹസ്യമായി നാട്ടിൽ വന്നുപോയിരുന്ന പ്രതി ദീർഘ കാലത്തിന് ശേഷം വീട്ടിൽ താമസിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്. സി.പി.ഒമാരായ നിഷാദ്, സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbus waiting shed burning case
News Summary - accuse of bus waiting shed burning case arrsted after 24 years
Next Story