Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമ സംവിധാനത്തെ...

നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല –വനിത കമീഷന്‍

text_fields
bookmark_border
Abuse of the legal system is not allowed - women Commission
cancel
camera_alt

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിത കമീഷന്‍ അദാലതിൽനിന്ന്

തൊടുപുഴ: നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിത കമീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിത കമീഷന്‍ മെഗാ അദാലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമീഷന്‍ അംഗങ്ങൾ. ജില്ലയില്‍ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും കമീഷന് ലഭിക്കാറില്ല.

കൂടുതലും വഴിത്തര്‍ക്കങ്ങളും ഭൂമിയിടപാടുമായുള്ള പരാതികളാണ് ലഭിക്കുന്നത്. കൂടാതെ ജോലിയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും പരാതികള്‍ കമീഷന് ലഭിച്ചു. 60 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 16 എണ്ണം തീര്‍പ്പാക്കി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ആറെണ്ണത്തിെൻറ റിപ്പോര്‍ട്ട് പൊലീസിനോട് ആവശ്യപ്പെട്ടു.

അദാലത്തില്‍ കമീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാല്‍, എം.എസ്. താര, കമീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawwomen Commissionlegal system
News Summary - Abuse of the legal system is not allowed - women Commission
Next Story