Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightആംബുലൻസിൽ...

ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border

ഗാന്ധിനഗർ (കോട്ടയം): ആംബുലൻസിൽ ഡ്രൈവർ ബലാത്സംഗം ചെയ്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കോവിഡ് ബാധിതയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ഡ്യൂട്ടി നഴ്സിെൻറ അവസരോചിത ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് സംഭവം.

സഹായത്തിനുണ്ടായിരുന്ന മാതാവ് അലക്കിയ വസ്ത്രം ഉണക്കാൻ മുറിക്ക് പുറത്തുപോയി. ഇതിനിടയിൽ പെൺകുട്ടി വാതിൽ അകത്തുനിന്ന് അടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിെൻറ ശ്രദ്ധയിൽപെട്ടു.

സംശയം തോന്നിയ ഇവർ ഉടൻ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നഴ്‌സിങ് ഓഫിസറെ വിവരം അറിയിച്ചു. ഇവരെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഉടൻ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകടന്നപ്പോൾ പെൺകുട്ടി ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.

കൂടെയുണ്ടായിരുന്ന വനിത സെക്യൂരിറ്റി ഓഫിസർ ഇവരെ ഉയർത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന തോർത്ത് അറുത്ത് പെൺകുട്ടിയെ താഴെയിറക്കുകയായിരുന്നു. ഈ മാസം ആറിനാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideRape Caseambulance
News Summary - A young woman who was raped in an ambulance Attempted suicide
Next Story