Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത പൊലീസ്...

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി മാല വാങ്ങിയെന്ന്

text_fields
bookmark_border
kerala police
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്വർണ വ്യാപാരിയെ ഭീഷണിപ്പെടുത്തി 95 ശതമാനം ഇളവിൽ മാല കരസ്ഥമാക്കിയതായി പരാതി. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് തലസ്ഥാനത്തെ സ്വർണവ്യാപാരി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

മകൾക്ക് ഏഴു പവെൻറ നെക്ലെസ് വാങ്ങാനെത്തിയ ഇദ്ദേഹം ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. ആദ്യം അഞ്ചും പിന്നീട്, പത്തും ശതമാനം ഇളവ് നൽകാമെന്ന് മാനേജരും ജീവനക്കാരും അറിയിച്ചു. തുടർന്ന്, ഉടമയുടെ മരുമകനെ വിളിച്ച് 95 ശതമാനം ഇളവിൽ മാല നൽകണമെന്നാവശ്യപ്പെട്ടു. ഇതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. തുടർന്ന്, വിലയുടെ 95 ശതമാനം ഇളവിൽ ഏഴു പവൻ നെക്ലെസ് നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഇതി‍െൻറ ഇൻവോയ്സും രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:necklace
News Summary - A senior police official threatened the trader and bought the necklace
Next Story