Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; യുവാവിന് 35 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; യുവാവിന് 35 വർഷം കഠിനതടവും പിഴയും
cancel

ചാലക്കുടി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 23കാരന് 35വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. എലിഞ്ഞിപ്ര ചീനിക്ക വീട്ടിൽ ബെക്സണെയാണ് (23) ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം മൂന്നുമാസവും അധികതടവിനും ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി ജില്ല ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതിക്ക് നൽകാനും കോടതി നിർദേശിച്ചു.

2023 ഏപ്രിലിലാണ് കേസെടുത്തത്. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ ചുമതലപ്പെടുത്തി. ചാലക്കുടി എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, എസ്.ഐ ഷെബീബ് റഹ്മാൻ, എസ്.ഐ റെജിമോൻ, സി.പി.ഒ സുരേഷ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച് സുനിത ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caserigorous imprisonment
News Summary - A case of rape of a student; 35 years rigorous imprisonment and fine for the youth
Next Story