Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ സ്വർണം...

കരിപ്പൂരിൽ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ  സ്വർണം പിടികൂടി
cancel
camera_alt

കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 95.35 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.

മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൽ അസീസ് മാട്ടിലിൽ (45) നിന്നാണ് 1866 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ കഴിഞ്ഞ ദിവസം ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

മിക്സി മോേട്ടാറിനകത്തും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലുമായാണ് കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ സുമിത് നെഹ്റ, രാമേന്ദ്ര സിങ്, എം. ജയൻ, ചന്ദ്രൻ, ഗഗൻദീപ് രാജ്, ഹവിൽദാർ സി. അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurgold seized
Next Story