Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് വധശിക്ഷ കാത്ത് 544 പേർ

text_fields
bookmark_border
  • ഏറ്റവും കുടുതൽ പേർ വധശിക്ഷ കാത്ത് കിടക്കുന്നത് യു.പിയിൽ -95. കേരളത്തിൽ 19
  • അരുണാചൽ, ഗോവ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്ല.
രാജ്യത്ത് വധശിക്ഷ കാത്ത് 544 പേർ
cancel

ഇന്ത്യയിൽ വധശിക്ഷ കാത്ത് വിവിധ ജയിലുകളിൽ കഴിയുന്നവർ 544. തൃണമൂൽ കോൺഗ്രസ് എം.പി അധികാരി ദീപകിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണിത്. 2023 വരെയുള്ള കണക്കാണിത്. 2024ലെ കണക്കുകൾ മന്ത്രാലയത്തിന്റെ പക്കലില്ല; ദയാഹരജി നൽകിയവരുടെ കണക്കുമില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 544 waiting for capital punishment in country
Next Story