Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ 32...

പോക്സോ കേസിൽ 32 വര്‍ഷം തടവും 1.40 ലക്ഷം പിഴയും

text_fields
bookmark_border
കുട്ടന്‍
cancel
camera_alt

കുട്ടന്‍

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 32 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ. കയ്‌പമംഗലം സ്വദേശി കുട്ടനെയാണ് (55) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സി. ആർ. രവിചന്ദർ ശിക്ഷിച്ചത്. 2017 സെപ്റ്റംബർ മുതൽ 2018 വരെ കാലയളവിലാണ് ലൈംഗികാതിക്രമം നടത്തിയത്.

കയ്പമംഗലം പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടർമാരായിരുന്ന പി.ജി. അനൂപും ജയേഷ് ബാലനും കെ.എസ്. സുബിന്തുമാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷന് സഹായിയായി. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. പിഴ സംഖ്യ അതിജീവിതക്ക് നഷ്ട‌പരിഹാരമായി നൽകുവാനും ഉത്തരവുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsPOCSO
News Summary - 32 years imprisonment and 1.40 lakh fine in POCSO case
Next Story