Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 266 വഖഫ്...

സംസ്ഥാനത്ത് 266 വഖഫ് കൈയേറ്റം -മന്ത്രി അബ്ദുറഹ്മാന്‍

text_fields
bookmark_border
V Abdurahiman
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 266 വഖഫ് കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കൈയേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാന്‍ വഖഫ് ബോര്‍ഡിന് നിർദേശം നല്‍കി.

ചീഫ് എക്സിക്യുട്ടിവ് ഓഫിസറുടെ അന്വേഷണത്തില്‍ വസ്തു വഖഫാണെന്നും കൈയേറ്റം ഉണ്ടെന്നും കണ്ടെത്തിയാല്‍ നിശ്ചിത സമയപരിധിക്കകം ഒഴിയാൻ നിർദേശം നല്‍കും. ഒഴിയാത്ത പക്ഷം വഖഫ് നിയമം വകുപ്പ് 54(3) പ്രകാരം വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. ഉത്തരവാകുന്ന മുറക്ക് വഖഫ് നിയമം വകുപ്പ് 55 പ്രകാരം എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് മുഖാന്തരം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതാണ് നടപടിക്രമമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v abdurahiman
News Summary - 266 Waqf encroachments in the state - Minister Abdur Rahman
Next Story