Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിതുമ്പലും രോഷവുമായി...

വിതുമ്പലും രോഷവുമായി സഹോദരന്‍ സന്തോഷ്

text_fields
bookmark_border
വിതുമ്പലും രോഷവുമായി സഹോദരന്‍ സന്തോഷ്
cancel
camera_alt????????? ????????? ????????? ???? ????????
ഷൊര്‍ണൂര്‍: സ്വന്തം ജീവന്‍ ഇല്ലാതായാലും ചേച്ചി സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ വെറുതെ വിടില്ളെന്ന് സഹോദരന്‍ സന്തോഷ്. ഏക സഹോദരിയുടെ വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന തനിക്ക് ഇങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കാന്‍ കഴിയുമെന്നും സന്തോഷ് ചോദിക്കുന്നു.
കീഴ്കോടതിയിലെ വാദത്തിനിടെ പബ്ളിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കാണിച്ച ആത്മാര്‍ഥതയാണ് പ്രതിക്ക് വധശിക്ഷ നല്‍കാനിടയാക്കിയത്.
എന്നാല്‍, കുടുംബത്തോടോ അഡ്വ. സുരേശനോടോ അഭിപ്രായം തേടാതെയാണ് കേസ് വാദിക്കുന്നതില്‍നിന്ന് സുരേശനെ ഒഴിവാക്കിയത്. ഇത് ഗൂഢാലോചനയുടെ ഫലമാണ്.
ശാസ്ത്രീയമായ നിരവധി തെളിവുകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നെ എന്തുകൊണ്ടാണ്, പ്രതിയാണ് കൊല നടത്തിയത് എന്നതിന് തെളിവുണ്ടോയെന്ന് ചോദിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് അറിയില്ളെന്നും സന്തോഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soumya murdersupreme court on soumya
Next Story