Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരം മുറി:...

മുട്ടിൽ മരം മുറി: 2.63 കോടിയുടെ നഷ്ടം

text_fields
bookmark_border
Muttil tree cutting
cancel
camera_altപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെ‌ട്ട് സർക്കാറിന് 2.63 കോടി രൂപയുടെ നഷ്‌ടമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം സുൽത്താൻ ബത്തേരി താലൂക്കിൽ 40 കേസുകളിലായി 13 ലക്ഷം രൂപയുടെയും വൈത്തിരി താലൂക്കിൽ 2.49 കോടി രൂപയുടെയും നഷ്ടമുണ്ട്. ബാക്കിയുള്ള വില നിർണയ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന മുറക്ക് ശേഷിക്കുന്ന നഷ്ടം കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ അനധികൃതമായി മരം മുറിച്ചതുമായി ബന്ധപ്പെ‌ട്ട് സ്ഥലമുടമകളെ കൂടാതെ, നിയമലംഘനം നടത്തിയവരെ കണ്ടെത്തി പിഴയീടാക്കാനുള്ള ന‌ടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും വനംമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muttil tree cutting case
News Summary - 2.63 crore loss in Muttil tree
Next Story