Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 വയസ്സുകാരിയെ വിവാഹം...

15 വയസ്സുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ കേസ്

text_fields
bookmark_border
15 വയസ്സുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ കേസ്
cancel

മണ്ണാർക്കാട്: 15 വയസ്സുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും, വധുവിെൻറ മാതാവിനും, ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. വരൻ കരിമ്പുഴ കരിപ്പമണ്ണ സ്വദേശിയായ 28 കാരൻ, പെൺകുട്ടിയുടെ മാതാവ്, മാതൃസഹോദരി എന്നിവർക്കെതിരെയാണ് കേസ്. 

ജനുവരി രണ്ടിനായിരുന്നു പെൺകുട്ടിയുടെ നിക്കാഹ് നടന്നത്. കുട്ടിയുടെ മണ്ണാർക്കാട് നായാടിക്കുന്നിലെ മാതൃസഹോദരിയുടെ വീട്ടിലാണ് ചടങ്ങ് നടന്നത്. ഇതിനുശേഷം വരൻ ഫോണിലൂടെ മോശമായി പെരുമാറിയതിനെതുടർന്ന് മാനസികസംഘർഷത്തിലായ കുട്ടി ഇക്കാര്യം ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ  അറിയിക്കുകയായിരുന്നു. ജില്ല ശിശു സംരക്ഷണ ഓഫിസർ എസ്. ശുഭ, ശൈശവ വിവാഹ നിരോധന ഓഫിസറും, മണ്ണാർക്കാട്  ശിശു വികസന പദ്ധതി ഓഫിസറുമായ ജിജി ജോൺ എന്നിവരുടെ  നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.  ശിശു വികസന പദ്ധതി ഓഫിസറുടെ പരാതിയിലാണ്  മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newschild marriagechild marriagemalayalam newsmalayalam news
News Summary - 15 year old marriage case-Kerala news
Next Story