Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുത്തന്‍തെരുവ് ടാങ്കർ...

പുത്തന്‍തെരുവ് ടാങ്കർ ദുരന്തത്തിന് 14 ആണ്ട്

text_fields
bookmark_border
tanker disaster
cancel
camera_alt

2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളിയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിൽ തീയണക്കാൻ ശ്രമിക്കുന്ന

അഗ്നിരക്ഷാസേനാംഗങ്ങൾ

(ഫയൽ ചിത്രം)

കരുനാഗപ്പള്ളി: 12 പേരുടെ ജീവൻ പൊലിഞ്ഞ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്ന് 14 വർഷം തികയുന്നു. അഗ്‌നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി പേര്‍ ജീവിതം തള്ളിനീക്കുന്നു. 2009 ഡിസംബര്‍ 31ന് പുലര്‍ച്ചയാണ് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഓച്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി റോഡിനുകുറുകെ മറിഞ്ഞ്‌ ക്യാബിനും ടാങ്കറും വേർപെട്ടു. പാചകവാതകം ചോർന്ന് ടാങ്കർ പൊട്ടിത്തെറിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി. രക്ഷകരായി എത്തിയവർ ഉൾപ്പെടെ 12 പേർ മരിച്ചു. 21 പേർക്ക് ഗുരുതര പരിക്കേറ്റു.

പുത്തന്‍തെരുവ് ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങളും സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. അനവധി വാഹനങ്ങളും അഗ്നിക്കിരയായി. നാലുകിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷമാണ് തീയണച്ചത്‌. രണ്ടരകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.

കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ സമീർ, ചവറ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ചെറിയഴീക്കൽ ആലുംമൂട് വീട്ടിൽ സുനിൽ കുമാർ, കോൺസ്റ്റബിൾ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടിൽ പ്രദീപ് കുമാർ, പുത്തൻതെരുവ് വെസ്റ്റേൺ ഇന്ത്യാ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരും അസം സ്വദേശികളുമായ ദശരഥദാസ്, ടിങ്കുദാസ്, ആനയടി സ്വദേശി തുളസീധരൻപിള്ള, ആയൂർ സ്വദേശി അഭിലാഷ്, കടത്തൂർ താഴെ കിഴക്കതിൽ നാസർ, കടത്തൂർ ബിൻഷാദ് മൻസിലിൽ ബിജു, ചിറ്റുമൂല സജീവ് മൻസിലിൽ റഷീദ്, കുലശേഖരപുരം പ്ലാവുള്ള പടീറ്റതിൽ അഷ്‌റഫ്, പുന്നക്കുളം വലിയത്തുവീട്ടിൽ അബ്ദുൽസമദ് എന്നിവരാണ്

രക്ഷാപ്രവർത്തനത്തിനിടെ മരണത്തിന് കീഴടങ്ങിയത്. കരുനാഗപ്പള്ളി ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വി.സി. വിശ്വനാഥ്, കായംകുളം ഫയര്‍സ്‌റ്റേഷനിലെ വിനോദ്കുമാര്‍, പുത്തന്‍തെരുവ് സ്വദേശികളായ നിയാസ്, സിയാദ് എന്നിവര്‍ ഇപ്പോഴും ദുരന്തം നല്‍കിയ പാടുകളുമായി കഴിയുന്നു.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാറും ഇന്ത്യൻ ഓയിൽ കോർപറേഷനും നഷ്ടപരിഹാരം നൽകി. സൂനാമി ദുരന്തത്തിനുശേഷം കരുനാഗപ്പള്ളിയിലുണ്ടായ മറ്റൊരു വലിയ ദുരന്തമായിരുന്നു ഇത്. ദുരന്തത്തിന്‍റെ ശേഷിപ്പായി ദേശീയപാതക്കരികിൽ കാടുമൂടിക്കിടന്ന ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാതവികസനം തുടങ്ങിയ സമയത്താണ് എടുത്തുമാറ്റിയത്.

അന്വേഷണം നടത്തി നാലുപേരെ പ്രതികളാക്കി കേസെടുത്തിരുന്നു. വാഹനത്തിന്റെ പഴക്കവും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് പ്രാഥമികഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പാചകവാതകവുമായി ടാങ്കര്‍ ലോറികള്‍ ദേശീയപാത വഴി കടന്നുപോകുന്നത് ഇപ്പോഴും ഭീതിയുണര്‍ത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam newsAnniversaryPuthantheruvu tanker disaster
News Summary - 14 years since the Puthantheruvu tanker disaster
Next Story