Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈ.എസ്. ശർമിളക്ക്...

വൈ.എസ്. ശർമിളക്ക് ജാമ്യം

text_fields
bookmark_border
ys sharmila
cancel

ഹൈദരാബാദ്: പൊലീസിനെ കൈയേറ്റം ചെയ്തെന്ന കേസിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളക്ക് ജാമ്യം. തിങ്കളാഴ്ച അറസ്റ്റിലായ ശർമിളയെ കോടതി മേയ് എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അവർ ജാമ്യാപേക്ഷ നൽകിയത്.

30,000 രൂപയുടെ സ്വന്തം ബോണ്ടിലും രണ്ടു പേരുടെ ഉറപ്പിലുമാണ് ജാമ്യം. പൊലീസിനെ അറിയിക്കാതെ പ്രദേശം വിടരുതെന്നും ഉപാധിയുണ്ട്.

പി.എസ്.സി ചോദ്യക്കടലാണ് ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘങ്ങൾക്ക് നിവേദനം നൽകാനായി വീട്ടിൽനിന്നിറങ്ങിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞുനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും പിന്നാലെ കാറിൽനിന്ന് ഇറങ്ങിയ ശർമിള പൊലീസുമായി തർക്കിക്കുന്നതും അടിക്കുന്നതുമായ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ys sharmila
News Summary - YS Sharmila granted bail
Next Story