Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെക്കെതിരെ വിജയ്

ഡി.എം.കെക്കെതിരെ വിജയ്

text_fields
bookmark_border
ഡി.എം.കെക്കെതിരെ വിജയ്
cancel
camera_alt

തിരുച്ചിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പര്യടന യോഗത്തിൽ വിജയ്

ചെന്നൈ: സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാറിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ്. തിരുച്ചിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്ന് ആരോപിച്ച വിജയ് സ്റ്റാലിൻ സർക്കാർ പരാജയമാണെന്ന് പറഞ്ഞു.

നിരവധി വാഗ്ദാനങ്ങളാണ് ഡി.എം.കെ കാറ്റിൽപറത്തിയത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പോലുള്ള ക്ഷേമ പദ്ധതികളുടെ ഉപയോക്താക്കളെ മന്ത്രിമാർ തന്നെ പരിഹസിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്ത്രീ സുരക്ഷ, ക്രമസമാധാനം, റേഷൻ എന്നിവയിൽ ടി.വി.കെ ഒരുനിലക്കും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിജയ് പറഞ്ഞു.

ഡി.എം.കെക്കെതിരെ രൂക്ഷ ആക്രമണമഴിച്ചുവിട്ട വിജയ് പക്ഷേ, ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളെ കാര്യമായി വിമർശിക്കാൻ തയാറാവാത്തതും ശ്രദ്ധിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadudmkActor VijayTamil Vetri Kazhakam
News Summary - Vijay against DMK
Next Story