Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.എച്ച്.പി...

വി.എച്ച്.പി മതതീവ്രവാദ  സംഘടന –സി.െഎ.എ

text_fields
bookmark_border
വി.എച്ച്.പി മതതീവ്രവാദ  സംഘടന –സി.െഎ.എ
cancel

ന്യൂഡൽഹി: അമേരിക്കൻ ചാരസംഘടനയായ സി.െഎ.എയുടെ രേഖകളിൽ വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദൾ എന്നിവ മതതീവ്രവാദ സംഘടനകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് വർഷം തോറും പുറത്തിറക്കുന്ന സി.െഎ.എ ആഗോള വിവര രേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 

ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ബജ്റംഗ്ദൾ, വി.എച്ച.്പി എന്നിവ പങ്കാളികളാണെന്ന് അതിൽ വിശദീകരിച്ചു. എന്നാൽ സാംസ്ക്കാരിക, ദേശീയ സംഘടനകളാണ് വി.എച്ച്.പിയും ബജ്റംഗ്ദളുമെന്നാണ് അവയുടെ നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. 

ആഗോള തലത്തിൽ നടക്കുന്ന മിക്ക ഭീകര ചെയ്തികൾക്കും പിന്നിൽ സി.െഎ.എയാണ്. അത്തരക്കാരാണ് മറ്റുള്ളവർക്ക് തീവ്രവാദ മുദ്ര ചാർത്തുന്നതെന്ന് നേതാക്കൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPciimalayalam news
News Summary - vhp cii- india news
Next Story