Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്തരക്കാരെ ഞാൻ...

ഇത്തരക്കാരെ ഞാൻ ഷൂലേസ് അഴിക്കാനാണ് നിയോഗിക്കാറ്; അധിക്ഷേപവുമായി വരുൺ ഗാന്ധി

text_fields
bookmark_border
ഇത്തരക്കാരെ ഞാൻ ഷൂലേസ് അഴിക്കാനാണ് നിയോഗിക്കാറ്; അധിക്ഷേപവുമായി വരുൺ ഗാന്ധി
cancel

ലഖ്നോ: തെൻറ മാതാവ് മേനക ഗാന്ധി മത്സരിക്കുന്ന ഉത്തർപ്രദേശിലെ സുൽത്താൻപുർ ലോക്സഭ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർഥിക്കെതിരെ ബി.ജെ.പി എം.പി വരുൺ ഗാന്ധി. ചന്ദ്രഭദ്ര സിങ് എന്ന സോനു സിങ്ങിനും സഹോദരൻ മോനു സിങ്ങിനുമെതിരെയാണ് നിലവിൽ സുൽത്താൻപുർ എം.പി യായ വരുണിെൻറ പരാമർശം.

‘ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. സോനുവിനെയും മോനുവിനെയുമൊന്നും ഭയപ്പെടരുത്. ഞാൻ ഇവിടെ നിൽക്കുന്നു, സഞ്ജയ് ഗാന്ധിയുടെ മകൻ വരുൺ ഗാന്ധി. ഇത്തരം ആളുകളെ ഞാൻ ഷൂലേസ് അഴിക്കാനാണ് നിയോഗിക്കാറുള്ളത്’ -വരുൺ പറഞ്ഞു. മേനക ഗാന്ധിയുമായി മണ്ഡലം വെച്ചുമാറിയ വരുൺ ഇത്തവണ പിലിബിതിലാണ് മത്സരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhivarun gandhi
News Summary - varun gandhi-india news
Next Story