Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി വിധി: ഊർമിള...

ബാബരി വിധി: ഊർമിള ചതുർവേദി ഇനി ഭക്ഷണം കഴിക്കും

text_fields
bookmark_border
ബാബരി വിധി: ഊർമിള ചതുർവേദി ഇനി ഭക്ഷണം കഴിക്കും
cancel
ജബൽപുർ: ബാബരി മസ്ജിദ് വിഷയത്തിൽ പരിഹാരമുണ്ടാകുന്നതുവരെ പാലും പഴങ്ങളും മാത ്രേമ കഴിക്കുകയുള്ളൂവെന്ന് പറഞ്ഞ മധ്യപ്രദേശിലെ 82കാരി 27 വർഷം നീണ്ട തെൻറ വ്രതം അവസാ നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

രാമഭക്തയായ മുൻ സംസ്കൃതം അധ്യാപിക ഊർമിള ചതുർവേദിയാണ് ഇനി മുതൽ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് പറഞ്ഞത്. സുപ്രീംകോടതി വിധിയിൽ അമ്മ സന്തുഷ്ടയാണെന്ന് ഇവരുടെ മകൻ അമിത് ചതുർവേദി വ്യക്തമാക്കി.

1992 ഡിസംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് തകർത്തതിനു ശേഷം രാജ്യത്തുണ്ടായ അക്രമത്തിൽ അസ്വസ്ഥയായാണ് ഇവർ സാധാരണ ഭക്ഷണം ഉപേക്ഷിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് നന്ദി അറിയിച്ച് കത്തയക്കാനും തന്നോട് അമ്മ ആവശ്യപ്പെട്ടുവെന്ന് അമിത് കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urmila chaturvedi
News Summary - urmila chaturvedi
Next Story