Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു...

രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹിതരായി; പരാതിയുമായി രക്ഷിതാക്കൾ

text_fields
bookmark_border
രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹിതരായി; പരാതിയുമായി രക്ഷിതാക്കൾ
cancel

ബംഗളൂരു: കോറമംഗല ക്ഷേത്രത്തിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹിതരായി. കാൾസെൻറർ ജീവനക്കാരിയായ സഹന (25), ബി.കോം വിദ്യാർഥിനി ശിൽപ (21) എന്നിവരാണ് വിവാഹിതരായത്. നിയമസഹായത്തിനായി വക്കീലിനെ ഏർപ്പാടാക്കിയ വിദ്യാർഥിനികൾ തങ്ങൾ വേർപിരിയാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം കൗൺസലിങ്ങിന് ശ്രമിക്കുകയാണെന്നും പറഞ്ഞു.

കഴിഞ്ഞ മേയിൽ വീടുവിട്ടിറങ്ങിയ ഇരുവരും പരസ്പര സഹകരണേത്താടെ ജീവിക്കുകയായിരുന്നു. മേയ് 18ന് ശിൽപയെ കാണാതായതു സംബന്ധിച്ച് വീട്ടുകാർ വിജയനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ കോറമംഗലയിൽ ഒന്നിച്ചുകഴിയുകയാണെന്ന് കണ്ടെത്തിയത്.  ഇരുവരും പ്രായപൂർത്തിയായവരായതിനാൽ ഒന്നിച്ചുകഴിയുന്നതിെൻറ പേരിൽ കേെസടുക്കാനാവില്ലെന്ന് അറിയിച്ച പൊലീസ് മഹിള സഹായവാണിയിൽ പെൺകുട്ടികൾക്ക് കൗൺസലിങ് നൽകാൻ നിർദേശിച്ചു.

ബംഗളൂരു നഗരത്തിൽ ആദ്യമായാണ് ഒരേ ലിംഗത്തിൽപെട്ടവർ തമ്മിൽ വിവാഹിതരാവുന്നത്. ഒന്നിച്ചുകഴിയുന്ന പെൺകുട്ടികളിൽ ഒരാൾ പരാതിപ്പെടാത്തിടത്തോളം കാലം അത് കുറ്റകരമാവില്ലെന്ന് ആൾട്ടർനേറ്റിവ് ലോ ഫോറം അംഗമായ അഡ്വ. ലേഖ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangaloregirls wedding
News Summary - two women get marriage in bangalore, koramangala
Next Story