Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi university
cancel
Homechevron_rightNewschevron_rightIndiachevron_rightദലിത് എഴുത്തുകാരുടെ...

ദലിത് എഴുത്തുകാരുടെ രചനകൾ സിലബസിൽനിന്ന് വെട്ടി ഡൽഹി സർവകലാശാല

text_fields
bookmark_border

ന്യൂഡൽഹി: എഴുത്തുകാരി മഹാശ്വേത ദേവിയുടെ ചെറുകഥയും തമിഴ് ദലിത് എഴുത്തുകാരായ ബാമ, സുകിർത്തരണി എന്നിവരുടെ രചനകളും ബി.എ ഇംഗ്ലീഷ് സിലബസിൽനിന്നും വെട്ടി ഡൽഹി സർവകലാശാല. പകരം സവർണ എഴുത്തുകാരി രമാബായിയുടെ രചന ഉൾപ്പെടുത്തി.

ചൊവ്വാഴ്ച നടന്ന സർവകലാശാല മേൽനോട്ട സമിതിയാണ് 15 അംഗ അക്കാദമിക് കൗൺസിലിെൻറ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ സിലബസിൽ കത്തിവെച്ചത്. സമിതി തീരുമാനത്തിനെതിരെ അധ്യാപകരും വിമർശനവുമായി രംഗത്തുവന്നു. അന്തരിച്ച ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേത ദേവിയുടെ, ചെറുകഥ 'ദ്രൗപദി' െപാലീസ് ക്രൂരതക്ക് ഇരയായ ഗോത്രവനിതയെക്കുറിച്ച് പറയുന്ന കഥയാണ്.

1999 മുതൽ സർവകലാശാല ഇംഗ്ലീഷ് പഠനത്തിെൻറ ഭാഗമാണ് 'ദ്രൗപദി'. 'രാമായണ- ഒരു ഫെമിനിസ്റ്റ് വായന' എന്ന ലേഖനവും സിലബസിൽനിന്നും നീക്കി. 2019ൽ ഇംഗ്ലീഷ് സിലബസിൽനിന്നും ഗുജറാത്ത്, മുസഫർ നഗർ കാലപത്തെകുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു.

എന്നാൽ, ഇത്തരത്തിൽ ഒരു ചർച്ചതന്നെ യോഗത്തിൽ ഉണ്ടായിട്ടില്ലെന്നാണ് മേൽനോട്ട സമിതി അധ്യക്ഷൻ മഹാരാജ് കെ. പണ്ഡിറ്റിെൻറ പ്രതികരണം. അതിനിടെ, കേന്ദ്ര സർക്കാറിെൻറ പുതിയ ദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാനും ഡൽഹി സർവകലാശാല തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of DelhiDalit
News Summary - The University of Delhi has cut out the works of Dalit writers from the syllabus
Next Story