Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
madras high court
cancel
Homechevron_rightNewschevron_rightIndiachevron_rightആധ്യാത്മിക...

ആധ്യാത്മിക പുണ്യരാഷ്ട്രം പീഡന ഭൂമിയായി; നടുക്കം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി

text_fields
bookmark_border

ചെന്നൈ: രാജ്യത്ത് ലൈംഗീകാതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ നടുക്കം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി. ആധ്യാത്മിക-പുണ്യരാഷ്ട്രം നിലവിൽ പീഡന ഭൂമിയായി മാറിവരുകയാണ്. നിർഭാഗ്യകരമായ വാർത്തകളാണ് ഒാരോ ദിവസവും കേൾക്കുന്നത്. ഒാരോ 15 മിനിറ്റിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾക്ക് സുരക്ഷിതബോധം നഷ്ടപ്പെടുന്നു -ജസ്റ്റിസുമാരായ എൻ. കൃപാകരൻ, വേൽമുരുകൻ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് നിരീക്ഷണം.

മഹാരാഷ്ട്രയിൽ ബന്ദികളായി കഴിയുന്ന തമിഴരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. പീഡനക്കേസുകളിൽ നടപടികൾ അനിശ്ചിതമായി നീളുകയാണ്. ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും അമർച്ചചെയ്യാൻ കടുത്ത നിയമം കൊണ്ടുവരണം-കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras High Courtgangrape
News Summary - The spiritual nation became a land of persecution; Madras High Court
Next Story