Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്ജിമാരുടെ സേവന–വേതന...

ജഡ്ജിമാരുടെ സേവന–വേതന നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

text_fields
bookmark_border
Rajyasabha
cancel

ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ പ്രായത്തിൽ വ്യക്തത ലക്ഷ്യമിട്ട് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ സേവന-വേതന നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കി.

കേന്ദ്ര നിയമ നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബിൽ ചർച്ചക്കുശേഷം രാജ്യസഭ പാസാക്കുകയായിരുന്നു. വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ പ്രായത്തിൽ വ്യക്തതയും കൂടുതൽ പെൻഷനും ഉറപ്പാക്കുന്ന ബിൽ ഡിസംബർ എട്ടിനാണ് ലോക്സഭ പാസാക്കിയത്.

1954ലെ ഹൈകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ നിയമം, 1958ലെ സുപ്രീംകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ നിയമം എന്നിവ ഭേദഗതി ചെയ്താണ് 'സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ സേവന-വേതന വ്യവസ്ഥ ഭേദഗതി ബിൽ 2021' കൊണ്ടുവന്നത്. പരിമിതമായ ഭേദഗതിയാണെന്നും ജഡ്ജിമാരുടെ ശമ്പളത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും വിരമിച്ച ജഡ്ജിമാരുടെ പെൻഷനിൽ മാത്രമാണ് മാറ്റമുണ്ടാവുകയെന്നും ബിൽ അവതരിപ്പിച്ച് റിജിജു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajyasabha
News Summary - The Rajya Sabha has passed a bill to amend the Judicial Service and Remuneration Act
Next Story