Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊള്ളാച്ചി...

പൊള്ളാച്ചി പീഡനക്കേസ് സി.ബി.െഎക്ക്

text_fields
bookmark_border
പൊള്ളാച്ചി പീഡനക്കേസ് സി.ബി.െഎക്ക്
cancel

ചെന്നൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച് ച കേസ് സി.ബി.െഎക്ക് കൈമാറി. തമിഴ്നാട് ഡി.ജി.പി- ടി.കെ.രാജേന്ദ്രൻ സമർപ്പിച്ച ശിപാർശക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകിയതോടെയാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

പെൺകുട്ടികളെ പീഡിപ്പിച്ച് വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിൽ ഇരുപതോളം യുവാക്കളുണ്ടെന്നാണ് പറയപ്പെടുന്നത്. നിരവധി യുവതികൾ ‘ബ്ലാക്മെയിൽ’ സംഘത്തിെൻറ വലയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. കേസിലെ ചില പ്രതികൾ നിലവിൽ ബംഗളൂരുവിലാണ്. ഫെബ്രുവരി 24ന് പീഡനത്തിനിരയായ 19കാരിയായ കോളജ് വിദ്യാർഥിനി പൊള്ളാച്ചി ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImalayalam newsPollachi rape case
News Summary - Tamil Nadu transfers Pollachi Rape case to cbi-India news
Next Story