Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം...

കർഷക സമരം തീർക്കാനുള്ള സുപ്രീംകോടതി വിദഗ്ധ സമിതി അധ്യക്ഷനാകാൻ മുൻ കേരള ഗവർണറെ സമീപിച്ചു, ഹിന്ദി അറിയാത്തതിനാൽ ഒഴിഞ്ഞു

text_fields
bookmark_border
കർഷക സമരം തീർക്കാനുള്ള സുപ്രീംകോടതി വിദഗ്ധ സമിതി അധ്യക്ഷനാകാൻ മുൻ കേരള ഗവർണറെ സമീപിച്ചു, ഹിന്ദി അറിയാത്തതിനാൽ ഒഴിഞ്ഞു
cancel

ന്യൂഡൽഹി: കർഷക സമരം തീർക്കാൻ സുപ്രീംകോടതി നിർദേശിച്ച വിദഗ്ധ സമിതിയെ റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നയിക്കും. ഇൗ അഭിപ്രായം ആദ്യമായി മുന്നോട്ടുവെച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, മുൻ ചീഫ് ജസ്റ്റിസും മുൻ ഗവർണറുമായ പി. സദാശിവത്തെ ഇതിനായി സമീപിച്ചുവെന്നും കോടതിയിൽ പറഞ്ഞു.

ഹിന്ദി അറിയാത്തതിനാൽ സമരക്കാരുമായി സംസാരിക്കാൻ കഴിയില്ലെന്ന് ജ. സദാശിവം അറിയിച്ചുവെന്നും അതിനാൽ, അദ്ദേഹത്തെ പരിഗണിക്കാൻ കഴിഞ്ഞില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തുടർന്നു. എന്നാൽ, മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ പേരാണ് കർഷക പക്ഷത്തുനിന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ നിർദേശിച്ചത്. തുടർന്ന് ഇരു ഭാഗത്തോടും മൂന്നുവീതം പേരുകൾ നൽകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Sathasivamfarmer protest
Next Story