Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ് വിരുദ്ധ കലാപം:...

സിഖ് വിരുദ്ധ കലാപം: 199 കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം സുപ്രീംകോടതി പരിശോധിക്കും 

text_fields
bookmark_border
സിഖ് വിരുദ്ധ കലാപം: 199 കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം സുപ്രീംകോടതി പരിശോധിക്കും 
cancel

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 199 കേസുകൾ അവസാനിപ്പിക്കാനുള്ള പ്രത്യേക അേന്വഷണ സംഘത്തിെൻറ തീരുമാനം പരിശോധിക്കാൻ സുപ്രീംകോടതി രണ്ടു മുൻ ജഡ്ജിമാരെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് 42 കേസുകൾകൂടി അവസാനിപ്പിക്കാനുള്ള തീരുമാനവും മുൻ സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ  സമിതി പരിശോധിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മൂന്നുമാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കണം. കേസിൽ നവംബർ 28ന് കോടതി വാദം കേൾക്കും. ഇതുമായി ബന്ധപ്പെട്ട  പ്രത്യേക അന്വേഷണ സംഘത്തിെൻറ ഫയൽ ഹാജരാക്കണമെന്ന് മാർച്ച് 24ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 1986 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ പ്രമോദ് അസ്താനയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ഇന്ധിര ഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിൽ സിഖുകാർക്കെതിരെ നടന്ന കലാപത്തിൽ 2733 പേർ കൊല്ലപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsanti-Sikh riotssupreme court
News Summary - Supreme Court panel to assess cases of 1984 anti-Sikh riots
Next Story