Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്റാബുദ്ദീന്‍...

സൊഹ്റാബുദ്ദീന്‍ കേസ്: ഐ.പി.എസുകാരെ ഒഴിവാക്കിയത് ഹൈകോടതി ശരിവെച്ചു

text_fields
bookmark_border
സൊഹ്റാബുദ്ദീന്‍ കേസ്: ഐ.പി.എസുകാരെ ഒഴിവാക്കിയത് ഹൈകോടതി ശരിവെച്ചു
cancel

മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, സഹായി തുളസിറാം പ്രചാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുനിന്ന് നാല് ഐ.പി.എസുകാരെയും പൊലീസ് കോണ്‍സ്റ്റബിളിനെയും സി.ബി.ഐ കോടതി ഒഴിവാക്കിയത് ബോംബെ ഹൈകോടതി ശരിവെച്ചു.

ഗുജറാത്ത് മുന്‍ ഡി.ഐ.ജി ഡി.ജി വൻസാര, ഇൻറലിജന്‍സ് എസ്.പിയായിരുന്ന രാജ്കുമാര്‍ പാണ്ഡ്യന്‍, മുന്‍ ഡി.എസ്.പി എന്‍.കെ അമിന്‍, രാജസ്ഥാനിലെ മുന്‍ ഉദയ്പുര്‍ എസ്.പി എം.എന്‍ ദിനേഷ്, രാജസ്ഥാന്‍ കോൺസ്റ്റബിള്‍ ദളപൽ സിങ് റാത്തോഡ് എന്നിവരെ കുറ്റമുക്തരാക്കിയ വിധിയാണ് തിങ്കളാഴ്ച ഹൈകോടതി ശരിവെച്ചത്. ഹരജികളില്‍ കഴമ്പില്ലെന്ന് പറഞ്ഞും വിചാരണ കോടതിയില്‍ ഇവര്‍ക്കെതിരായ സാക്ഷികള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടിയും ജസ്റ്റിസ് എ.എം ബദര്‍ ആണ് വിധിപറഞ്ഞത്. ഇവര്‍ക്കെതിരെ സി.ബി.ഐ നിലപാട് എടുക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DG VanzaraBombay HCmalayalam newsSohrabuddin case
News Summary - Sohrabuddin case: Bombay HC-India News
Next Story