Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽ നിയമം:...

ഏക സിവിൽ നിയമം: സുപ്രീംകോടതി കേന്ദ്രത്തിെൻറ മറുപടി തേടി

text_fields
bookmark_border
ഏക സിവിൽ നിയമം: സുപ്രീംകോടതി കേന്ദ്രത്തിെൻറ മറുപടി തേടി
cancel

ന്യൂഡൽഹി: വൈവാഹിക തർക്കങ്ങളിൽ മക്കളെ വിട്ടുകിട്ടുന്ന കാര്യത്തിൽ ഏക സിവിൽ നിയമം വ േണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിെൻറ മറുപടി തേടി. ലണ്ടനിലെ പ്രവാസി ഇന്ത്യക്കാരി സുലോചന റാണി സമർപ്പിച്ച ഹരജിയിൽ മലയാളി അഭിഭാഷകൻ കാളീശ്വരം രാജിെൻറ വാദത്തെ തുടർന്നാണ് സുപ്രീംകോടതി നടപടി.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികളിൽ ഒരാൾക്ക് മാത്രമാണ് മക്കളെ വളർത്താനുള്ള അനുമതി കിട്ടുന്നതെന്നും അത് മിക്കവാറും പുരുഷനായിരിക്കുമെന്നും സുലോചനയുടെ അഭിഭാഷകൻ വാദിച്ചു. വ്യക്തി നിയമങ്ങളും പ്രത്യേക നിയമങ്ങളും ലിംഗവിവേചനമുള്ളതാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതക്ക് വിരുദ്ധമാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssingle civil codesupreme court
News Summary - single civil code; supreme court seeks center's replay -india news
Next Story