Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശഹീൻബാഗ് സമരം: റോഡിൽ...

ശഹീൻബാഗ് സമരം: റോഡിൽ നിന്ന് മാറില്ലെന്ന് സമരക്കാർ

text_fields
bookmark_border
shaheen-bagh-strike
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം നോയിഡ കാളിന്ദി കുഞ്ച് ദേ ശീത പാതയിൽ തന്നെ തുടരുമെന്നും മറ്റൊരിടത്തേക്കും മാറില്ലെന്നും ശഹീൻബാഗിൽ രാപ്പക ൽ സമരം നടത്തുന്ന സ്ത്രീകൾ. ഭരണഘടന സംരക്ഷിക്കലാണ് മറ്റെന്തിനെക്കാൾ വലുതെന്നും സമരക്കാർ പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തി ഒരു മാസമായി നടക്കുന്ന സമരത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.

ഇതിൽ വാദം കേൾക്കവെ പൊലീസിനോട് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ എെന്തങ്കിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിെൻറ പശ്ചാത്തലത്തിലായിരുന്നു സമരക്കാരുടെ പ്രതികരണം. അതേസമയം, സമരക്കാരെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനേന ശഹീൻബാഗിൽ എത്തുന്നത്.

ജാമിഅ അതിക്രമത്തിന് ഒരുമാസം പിന്നിട്ട ബുധനാഴ്ച ഐക്യദാർഢ്യവുമായി കാമ്പസിലെത്തിയവർ ശഹീൻബാഗിലെ സമരപ്പന്തലിലും എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsShaheen Bagh Strike
News Summary - Shaheen Bagh Strike -India News
Next Story