Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 5:23 AM IST Updated On
date_range 25 May 2019 11:29 AM IST12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജഡ്ജി ആശുപത്രിയിൽ ചെന്ന് വിധി പറഞ്ഞു
text_fieldsbookmark_border
ചെന്നൈ: 12കാരിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തു വർഷം തടവും 15,000 രൂപ പിഴയും. കടലൂർ പെണ്ണാടം പെരുമാൾ കോവിൽ തെരുവിൽ എസ്. ശങ്കരനാരായണൻ ആണ് പ്രതി. ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയെ ആശുപത്രിയിൽ ചെന്നു കണ്ടാണ് കടലൂർ ജില്ല മഹിള കോടതി ജഡ്ജി ഡി. ലിംഗേശ്വരൻ വിധി പ്രഖ്യാപനം നടത്തിയത്.
വ്യാഴാഴ്ച പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി പ്രഖ്യാപിച്ചിരുന്നു. ഇൗ സമയത്ത് ശങ്കരനാരായണൻ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചെന്ന ജഡ്ജി പ്രതിയിൽനിന്ന് കോടതി രേഖകളിൽ ഒപ്പിട്ടുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
