Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ ...

പശ്ചിമ ബംഗാൾ മദ്റസ കമീഷൻ നിയമം സുപ്രീംകോടതി ശരിവെച്ചു

text_fields
bookmark_border
supreme court 06.08.2019
cancel
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മദ്റസ സർവിസ് കമീഷൻ നിയമം (2008) സുപ്രീംകോടതി ശരിവെച്ചു. ഇത്  സംസ്ഥാനത്തെ മദ്റസകളിൽ അധ്യാപക നിയമനത്തിന് വഴിയൊരുക്കും. കമീഷൻ അധ്യാപകര െ നിയമിച്ചതും കോടതി അംഗീകരിച്ചു.

നിയമം ഭരണഘടന വിരുദ്ധമാണെന്ന കൽക്കത്ത ഹൈകോടതി വിധി തള്ളിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് കമീഷന് അംഗീകാരം നൽകിയത്. മദ്റസകളിൽ അധ്യാപകനിയമനം കമീഷൻ വഴിയാകണമെന്ന നിർദേശത്തിനെതിരെ നിരവധി ഹരജികളാണ് ഹൈകോടതിയിൽ എത്തിയിരുന്നത്.

ന്യൂനപക്ഷങ്ങൾക്ക് സ്വന്തം താൽപര്യപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്നും അതിനാൽ, പുതിയ നിയമം നിലനിൽക്കില്ലെന്നും ഹൈകോടതി വിധിച്ചെങ്കിലും പുതുതായി നിയമനം ലഭിച്ച അധ്യാപകർ ഇത് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalMadrasah
News Summary - SC upholds validity of West Bengal Madrasah Service
Next Story